Posts

ശകലം - 7/10/2016

ദാഹം വന്തേൻ, നീർ വന്തീർ ദാഹത്തിനു നീർ പോലെത്താൻ ---- (ദാഹം = ദാ + അഹം = ഇതാ ഞാൻ )

I looked in the mirror

I looked in the mirror Into the eyes of a  little boy With whom I had done great injustice. His soft brown eyes, Gazed back into mine, Brimming with tears, While he gently bit down his  quivering lips How I wish I could pick  him up in my arms And kiss on both his cheeks! But for this sheet of glass between us, This pane of reality that separates us -  The real and the unreal, The past and the present You had looked up to me As you are doing now When I first took you in I promised you wings for your dreams Little did I realize That I had tied them down With strings of fear 

Love

Love is what remains after the passions have passed.

Simple Translation of Shlokas

परित्राणाय साधूनां विनाशाय च दुष्कृताम् ।  धर्मसंस्थापनार्थाय सम्भवामि युगे युगे നന്മ ചെയ്വോരെ രക്ഷിപ്പാൻ ദുഷ്ടന്മാരെയമർത്തുവാൻ  നേരും നെറിയും സ്ഥാപിക്കാൻ കാലാകാലം വരുന്നു ഞാൻ  

The parable of the lonely rose flower

Again he taught them and said: Once there was a man, passing by a lonely rose flower on the fence.  He asked the flower - Oh flower, it is a pity that you are here, by the fence, by the roadside. The beauty of your white petals blotted by the settled dust from ongoing traffic. Whatever scent you ever had, has flown away in the gusty wind. In your solitude, you don't even form part of a pattern that onlookers can enjoy. Is it fair to say that your very existance is empty and meaningless? The flower responded. Oh passer-by! your question has been answered by your own question. I have been waiting here all these days, suffering the wind and dust, for that one man, who being one in a thousand would stop by and ask of me an existential question. If I could evoke such thoughts even in one man, my very existance has been purposeful.  Answering thus, the flower fell down on the ground, having lived a fulfilled life. 

ഒരു കുടിയന്റെ മരണം

കള്ളുങ്കുപ്പി ചെരിച്ചൊഴിച്ചു മറിയം കെഞ്ചുന്ന വായ്ക്കുള്ളിലേ- യ്ക്കുള്ളങ്കൈയ്യിലൊളിച്ചുവച്ച വിഷമോ കാട്ടീല കെട്ട്യോനെയാൾ. പുള്ളിക്കാരനിരിക്കുവോളമരികിൽ 'വെള്ളം' കൊടുക്കാനവൾ; ഉള്ളം കൊണ്ടു വരിച്ചവൻ കെടുകിലോ  പാഷാണമാണാശ്രയം ------ കെടുക = ഇല്ലാതാവുക (മരിക്കുക എന്ന് വ്യംഗ്യം)

ഒരു മഞ്ഞുകാല സായാഹ്നത്തിൽ കാട്ടുപ്രാന്തത്തിൽ

This is a humble translation of Robert Forst's immortal "Stopping by the Woods on a Snowy Evening" Whose woods these are I think I know. His house is in the village though; He will not see me stopping here To watch his woods fill up with snow ഇക്കാട്ടുപ്രാന്താധിപനെൻ പഴക്കം ഗ്രാമത്തിലാണവനു വാസമെന്നാൽ തൂമഞ്ഞുപെയ്തുനിറയുന്ന ദൃശ്യം നാമിന്നുകാണുന്നതവന്നദൃശ്യം My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening of the year തൊഴുത്തടുത്തില്ലാത്തിടത്തു നിർത്താൻ വഴക്കമില്ലാഞ്ഞെന്റെയശ്വപോതം കുഴങ്ങുന്നു, കാടിന്നുമുറപൊയ്കമദ്ധ്യേ വർഷത്തിലേറ്റമിരുണ്ട സായം He gives his harness bells a shake To ask if there is some mistake The only other sound's the sweep Of easy wind and downy flake വാറൊന്നിളക്കി മണിയെക്കുലുക്കി കാര്യമെന്തെന്നവൻ, നാം പിഴച്ചോ? വേറോരു ശബ്ദവുമില്ല, വീശും ചെറുതായ കാറ്റും നറുതായ മഞ്ഞും   The woods are lovely dark and deep But I have promises to keep And miles to go before I ...

കടുവ

(A humble attempt at translating William Blake's Tiger Tiger Burning Bright ) Tyger Tyger, burning bright,  In the forests of the night;  What immortal hand or eye, Could frame thy fearful symmetry?  കടുവേ കടുവേ നെടുരാവിൽ കാടുകളേറും പടുതീയേ നിൻ ഭീകര സമമിതരൂപം വാർത്തൊരു കണ്ണേതേതുകരം? In what distant deeps or skies. Burnt the fire of thine eyes?  On what wings dare he aspire?  What the hand, dare seize the fire?  ഏതു വിദൂര ഖദേശത്തിൽ കത്തീ നിൻകണ്‍തീനാളം? ചിറകേതേറിപ്പാറുമവൻ? തീയെത്തീണ്ടിയതേതുകരം? And what shoulder and what art,  Could twist the sinews of thy heart?  And when thy heart began to beat,  What dread hand? what dread feet?  നിൻ ഹൃദയത്തിൻ പേശികളെ വരിയും തോളേ, തെന്തു കല? നിൻ ചങ്കിടി വന്നൊരു നേരം എന്തൊരു കൈ? എന്തൊരു പാദം? What the hammer? what the chain, In what furnace was thy brain?  What the anvil? what dread grasp,  Dare its deadly terrors clasp!  ചുറ്റിക, ചങ്ങലയേതോ? നി...

രണ്ടു മെഴുകുതിരികളുടെ ഉപമ

അവൻ പിന്നേയും അവരെ പഠിപ്പിച്ചുകൊണ്ടു പറഞ്ഞത്. ഒരുത്തന്നു രണ്ടു മെഴുകുതിരികൾ ഉണ്ടായിരുന്നു. അവൻ ഒന്ന് ഒരിടയനും മറ്റത് ഒരിടയപ്രമാണിക്കും കൊടുത്തു. ഇടയൻ തനിക്കു കിട്ടിയ മെഴുകുതിരി  തിരി ചെത്തി വെടിപ്പാക്കി മുറിയിൽ കത്തിച്ചുവച്ചു. അത് എല്ലാവർക്കും സന്തോഷം പകരുമാറ്‌ മുറിയിൽ സുഗന്ധവും പ്രകാശവും പരത്തി. ഇടയപ്രമാണിയാകട്ടെ തനിക്കു കിട്ടിയ മെഴുകുതിരി തന്റെ വിശാലമായ വിരുന്നുശാലയിൽ കത്തിച്ചുവയ്ക്കാനായി തന്റെ ഭൃത്യനെ ഏല്പിച്ചു. അവന്റെ ഭൃത്യനോ അതൊരു മൂലയ്ക്കൽ കത്തിച്ചുവച്ചു. വിരുന്നു ശാലയിലെ ജ്വലിക്കുന്ന ശരരാന്തലുകളുടെയും തിളങ്ങുന്ന വെള്ളിത്തകിടുകളുടെയും ഇടയിൽ ആ തിരി കത്തിയിരിക്കുന്നോ അതോ കെട്ടുപൊയോ എന്നുപോലും ആരും ശ്രദ്ധിച്ചില്ല. ഇതിലേതു തിരിയാകുന്നു ഉരുകിത്തീർന്നും സന്തോഷിച്ചത്‌ എന്നവൻ അവരോട് ചോദിച്ചു. അതിന്നു അവർ ഇടയനു കിട്ടിയ തിരി എന്നുത്തരം പറഞ്ഞു. അവൻ മറുപടിയായി ഞാൻ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു. ജ്ഞാനം ഉണ്ടായിട്ടും അതു പരപ്രയോജനത്തിനായി ഉപയോഗിക്കാൻ കഴിയാത്തതിനേക്കാൾ അത് ഇല്ലാതിരിക്കുന്നത് മനുഷ്യന്നു നല്ലതു.

Distance

Distance, by miles, can be a thorn; But by thoughts, how can it be borne?

സ്വാഗതം

Conversational: വാ! വാ!  കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ!  ഇരിക്കൂ!  കുടിക്കാനായ് ചായ?  അതോ തണുത്തതു മതീ?  എന്താണു?  ഭാഗീരഥീ! ആരാ വന്നതു നോക്ക് !  ഇതെന്തതിശയം!   ഇന്നങ്ങു ചോദിച്ചതേയുള്ളൂ നിന്റെ വിശേഷം!   അമ്മ  സുഖമായ്  വീട്ടിൽ  തിരിച്ചെത്തിയോ? As a ശ്ലോകം: വാ! വാ! കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ! ഇരിക്കൂ! കുടി- ക്കാനായ് ചായ? അതോ തണുത്തതു മതീ? എന്താണു? ഭാഗീരഥീ! ആരാ വന്നതു നോ, ക്കിതെന്തതിശയം!   ഇന്നങ്ങു ചോദിച്ചതേ- യുള്ളൂ നിന്റെ വിശേഷ!  മമ്മ സുഖമായ്  വീട്ടിൽ  തിരിച്ചെത്തിയോ?

A short prayer

മമരണമമരണമന്തഃസ്ഥാനേ അമരണമമരണനാഥന്നാമം ( മമ രണം അമരണം, അന്തഃസ്ഥാനേ അമരണം അമരണനാഥൻ നാമം )

Longing

The twinge you feel when you hit "Enter" after typing "Bye" into the chat window.

The fabric of all there is

Like little waves on a calm lake Came little waves of joy Like little pauses in music Came little stings of pain Together they made a pattern On the fabric of my life If I could look from far away It'll form a nice quilt

The Talented Bunch

(This is not a poem, but a play I wrote for the Church's Annual Feast on 2/10/13.) The Talented Bunch Cast: Jim, a school boy Mom, Jim's mom Master First Servant Second Servant Third Servant Scene 1  - Jim's house [Mom is at home expecting Jim. Jim comes home from school. He is not enthusiastic. He puts his backpack down.] Mom : How was your day, Jim? Jim : Not good.  Mom : What happened? Jim : Today they took the pictures for the year book. Many of my friends were called for multiple pictures but I was not. They all have many talents - like sports and public speaking and they won prizes in competitions. I am not talented! Mom : But Jim, you are good at painting. Jim : (getting annoyed) Painting! What good is sitting in a corner and painting? There is no painting team at school! And how  does it help with athletic ability? That is all what matters to have friends. Mom : (in a calming...

പെരുന്നാള് ( നാടന്‍ പാട്ട് ശൈലി )

ഇന്നാണമ്മേ പെരുന്നാ' പള്ളിയി- ലിന്നാണമ്മേ പെരുന്നാള്‌ ചില്ലിങ്കൂട്ടിലിരിക്കണ ചീമയ- മുത്തപ്പന്റെ വിരുന്നാണ് കോണിലിരിക്കണ കോന്നിത്തള്ളയ്- ക്കെന്തോന്നിന്റെ പൊരുപ്പാണ്‌ ? ചെന്നായ്ക്കുട്ടികള്‍ പിച്ചിച്ചീന്തിയ മുന്തിരിവള്ളി കണക്കാണ് .... സുന്ദരനായൊരു പൊന്മകനുള്ളത്  ദൂരൊരു നാട്ടി പൊറുപ്പാണ് ....  സുന്ദരിയായൊരു പൊന്മകളുള്ളതു  കുട്ട്യോളെ പെറ്റു കിടപ്പാണ് 

ശകലങ്ങള്‍

1. ജീവിതമാനന്ദനിര്‍ഭരമാകണ- മീവിധം ക്ലേശിപ്പാനുള്ളതല്ല  2.  കൃത്യം കൃത്യമായിട്ടെന്റെ കർത്തവ്യങ്ങൾ (നിവർത്തിപ്പാൻ) ചെയ്തുതീർക്കാൻ  ഭൃത്യനെന്നെ  തുണയ്ക്കണേ കർത്തനാമീശോ  3.  മെഡിക്കൽ ഇൻഷുറൻസ്  മൂക്കടപ്പത്രയും  രൂക്ഷമെൻ  ഡോക്ടറേ ഇക്കടപ്പത്രത്തിലൊപ്പിടാം ഞാൻ  4.  താമരസംഭവനുളവായ് വന്നൊരു  കാമരസം ഭവനുടനേ മാറ്റീ  നാമരസംഭ്രമമോടിതുപാർത്തു   

മറ്റൊരു ദ്രൗപദി കു‌ടി

ഭാരതദേവിക്കു നാണം മറയ് ക്കുവാന്‍ കീറിയ കൂറയാമെന്നവണ്ണം കാമാര്‍ത്തനീചരാല്‍  ഭംഗിത ഗാത്രത്തെ പാവമാ പെണ്‍കുട്ടി വിട്ടുപോയി തന്മുന്നില്‍ തന്മക്കള്‍ ചെയ്തൊരാ ദുഷ്കര്‍മ്മം തെല്ലും തടുക്കാന്‍ തരപ്പെടാതെ  ഗാന്ധാരിയെപ്പോലെ കണ്‍കെട്ടി നീതിയും രാജാവിനെപ്പോലെ അന്ധനായ്‌ ന്യായവും നിസ്സഹരായിന്നു നിന്നുപോയി ആജീവനാളമൊരായിരം നാളമായ് പ്രാര്‍ഥനാക്കൂട്ടത്തില്‍ മിന്നിടുന്നു അപ്പൊരി പാറിപ്പടര്‍ന്നതി ശക്തമായ് ദുഷ്ടതയാകെ ദഹിപ്പിക്കും വഹ്നിയായ് കാട്ടുതീയായതു  മാറിടട്ടെ! ( Update: This poem was published in Manorama Online under the title  " ദുഃഖ, സ്നേഹാര്‍ദ്രം". You can find it  here ) (Update: Adding the transliteration as requested by a friend. bhaaratha devikku naanam marakkuvaan kuuriya kuurayamenna vannam kamaartha neecharaal bhangitha gaathrathe paavamaa penkutti vittupoyi thanmunnil thanmakkal cheythoraa dushkarmmam thellum thaduppan tharappedathe gaandhariyeppole kanketti neethiyum raajavineppole andhanaay nyaayavum...

ഉണ്ണിയേശു (Baby Jesus)

അന്യവിചാരമൊഴിഞ്ഞതിശാന്തം  കന്യക തന്നുടെ കയ്യിലുറങ്ങും  സ്തന്യപമായൊരു ശിശുവെ പാര്‍ത്താല്‍ വന്യമനസ്സും ധന്യത നേടും  (സ്തന്യപം = മുലപ്പാല്‍ കുടിക്കുന്നത് = കൈക്കുഞ്ഞ്  )

The Enlightened Family

The Intellect scolded the Ego: "You think you are the most important one; But you are deluded!" The Ego smiled back and said: "You think you are the smartest one But you are deluded!" The Self watching this said: "Stop fighting with each other! I love you both the same"  Like an indulging mother, the Mind said, "They are kids, Let them play a bit more"